തിരുവനന്തപുരം: കർക്കിടക വാവിന് ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുവാനുള്ള സാഹചര്യം ഭക്തർക്ക് നിഷേധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഇപ്പോൾ നാലമ്പലത്തിനു പുറത്തു നിന്ന് ദർശനമാവാം എന്നും ,വഴി പാടുകൾ നടത്താമെന്നും കാണിക്കയർപ്പിക്കാമെന്നുമൊക്കെ പറഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നത് ഹൈന്ദവ സമൂഹത്തെ പരിഹസിച്ചു കൊണ്ട് പണം നേടാനുള്ള തന്ത്രം മാത്രമാണെന്ന് മാർഗ്ഗദർശക മണ്ഡൽ.
കോവിഡ് ഇത്രമാത്രം ഭയാനകമായ രീതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിധമൊരു തീരുമാനം പ്രതിഷേധാർഹമാണ്.
ഇത് സമൂഹത്തിന്റെ ആരോഗ്യത്തിന് ഭൂഷണമല്ല. ക്ഷേത്ര ദർശനം അനുവദിച്ചുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…