രാംപുർ: ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സമാജ് വാദി പാർട്ടി എം പി അസം ഖാന്‍റെ നിയന്ത്രണത്തിലുള്ള ജോഹർ സർവ്വകലാശാലയിൽ പൊലീസ് പരിശോധന നടത്തി. സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ചിരിക്കുന്ന സർവ്വകലാശാലയുടെ ഗേറ്റ് പൊളിച്ചു നീക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.
സർവ്വകലാശാലയുടെ ഗേറ്റ് പൊതുമരാമത്ത് വകുപ്പിന്‍റെ ഭൂമി കയ്യേറി സ്ഥാപിച്ചതാണെന്ന് ഇക്കഴിഞ്ഞ ജൂലൈ 25ന് കോടതി കണ്ടെത്തിയിരുന്നു. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഈ ഗേറ്റ് പതിനഞ്ച് ദിവസത്തിനകം പൊളിച്ച് മാറ്റാനും കോടതി ആവശ്യപ്പെട്ടിരുന്നു.
സർവ്വകലാശാലയുടെ ആജീവനാന്ത ചാൻസലറായ അസം ഖാൻ മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം രൂപ പിഴയൊടുക്കണമെന്നും ഗേറ്റ് പൊളിച്ച് മാറ്റുന്നത് വരെ പ്രതിദിനം ഒൻപത് ലക്ഷത്തി പതിനായിരം രൂപ വീതം അധികമായി നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…