Biometric punching system-symbolic-image
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്ന് മുതൽ പഞ്ചിംഗ് സംവിധാനം നിർബന്ധമായും നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പ് വരുത്താനും ജീവനക്കാർ ജോലി സമയത്ത് ഓഫീസിൽ ഹാജരുണ്ടെന്ന് ഉറപ്പിക്കാനുമാണ് ഇനിമുതൽ പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കുന്നത്.
പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കാൻ ഇതിന് മുൻപും നിർദേശം വന്നിരുന്നുവെങ്കിലും സർവീസ് സംഘടനകളുടെ എതിർപ്പുകാരണം പൂർണ്ണമായ തോതിൽ നടപ്പിലാക്കിയിരുന്നില്ല.
പഞ്ചിംഗ് സംവിധാനം ഒന്നാം തീയതി മുതൽ നിർബന്ധമാക്കണമെന്ന് കാണിച്ച് സെക്രട്ടറിയേറ്റിലും കളക്ടറേറ്റിലും വിവിധ വകുപ്പ് മേധാവികൾക്കും ചീഫ് സെക്രട്ടറി നിർദേശം നൽകിയതായാണ് വിവരം. ചില സർവീസ് സംഘടനകൾ നിർദേശത്തെ പ്രത്യക്ഷത്തിൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പൊതുവിൽ തീരുമാനത്തിന് എതിരാണ് എന്നാണ് സൂചന. ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവർത്തനം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകുമോ എന്ന് മിക്ക ജീവനക്കാർക്കും ആശങ്കയുണ്ട്.
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…