students
ശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷന് സെന്ററിലേക്കും പോയ പതിനഞ്ചിലധികം വിദ്യാര്‍ഥിനികളെ ബസില്‍നിന്ന് ഇറക്കിവിട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജങ്ഷനിലാണ് സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ടത്.
ആഞ്ഞിലിമൂട്ടില്‍ നിന്നും ഐ.സി.എസ് ജങ്ഷനില്‍ നിന്നും കയറിയ പെണ്‍കുട്ടികളോട് കണ്‍സഷണ്‍ തരാന്‍ സാധിക്കില്ലെന്നും ഫുള്‍ ടിക്കറ്റ് എടുക്കണമെന്നും ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പലരുടെയും കൈയില്‍ മതിയായ തുക ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടികളെ ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ രക്ഷകര്‍ത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്കി. വിവരം കുന്നത്തൂര്‍ ജോയന്റ് ആര്.ടി.ഒയെയും അറിയിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…