ഭാരതത്തിന്റെ ആയുധ പരീക്ഷണങ്ങളിലേക്ക് ഒരംഗം കൂടി. ഒഡീഷയിലെ പ്രതിരോധ വിദഗ്ധർ ബാലസോറിൽ നിന്ന് ഡി.ആർ.ഡി.ഒ ഭൗമ-വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യുക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ (ക്യു.ആർ.എസ്.എ.എം) വിഭാഗത്തിൽപ്പെട്ട മിസൈലാണ് പരീക്ഷിച്ചത്.
ആകാശത്തിൽ പറന്നിരുന്ന ആളില്ല വിമാനത്തെ വിജയകരമായി മിസൈൽ തകർത്തു. മധ്യദൂര മിസൈലായ ഇത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഡി.ആർ.ഡി.ഒ എന്നിവ സംയുക്തമായാണ് ശക്തിയേറിയ റഡാറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ മിസൈൽ സൈനിക ചരക്കു നീക്കങ്ങൾ സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
എല്ലാ ദിശകളും കർശനമായി നിരീക്ഷിക്കുന്ന റഡാർ 360 ഡിഗ്രിയിലും ശത്രുവിന്റെ നീക്കങ്ങൾ മണത്തറിയും. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി
'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…
അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ