ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ചതില്‍ വിശദീകരണവുമായി പൊലീസ്. പ്രതികള്‍ തോക്ക് തട്ടിയെടുത്ത് പൊലീസിനെ വെടിവച്ചെന്നു കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു.
പൊലീസ് തിരിച്ചുവെടിവച്ചപ്പോഴാണ് നാലുപേരും കൊല്ലപ്പെട്ടത്. പ്രതികളുടെ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കൊണ്ടുപോയത് ഇരയുടെ ഫോണ്‍ കണ്ടെടുക്കാനാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി പോസ്റ്റുമോര്‍ട്ടം ചെയ്യും. നാല് മൃതദേഹങ്ങളും കുടുംബങ്ങള്‍ക്ക് കൈമാറും. പൊലീസ് നിറവേറ്റിയത് സ്വന്തം ഉത്തരവാദിത്തമാണ്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മറുപടി നല്‍കുമെന്നും കമ്മിഷണര്‍ വിശദീകരിച്ചു.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ