RAJIV-CHANDRA-SHEKHAR
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത 348 മൊബൈൽ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വിദേശ രാജ്യഭങ്ങൾ ഉപയോഗിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
നിരോധിച്ച 348 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും രാജ്യത്തിന് പുറത്തുള്ള സെർവറുകളിലേക്ക് അനധികൃതമായി കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ അപ്ലിക്കേഷനുകൾ രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ഇതി മുൻപ് 2020 സെപ്റ്റംബറിൽ, ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങൾ കൊണ്ടി കാട്ടി ചൈനയുമായി ബന്ധപ്പെട്ട മറ്റ് 117 ആപ്പുകളും നിരോധിച്ചിട്ടുണ്ടായിരുന്നു.
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…