ദില്ലി: ഇന്ത്യാ-പാകിസ്ഥാന്‍ നദീജല കരാര്‍ സംബന്ധിച്ച ഉന്നതതല യോഗത്തിനു ഇസ്ലാമാബാദില്‍ തുടക്കം കുറിച്ചു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും നടക്കുന്ന ഉന്നതതല യോഗമാണ് ഇസ്ലാമാബാദില്‍ ആരംഭിച്ചത്. ഇന്ത്യന്‍ ജലകമ്മീഷന്റെ ഉന്നതതല പ്രതിനിധികളാണ് യോഗത്തിനായി ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്. വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ സംഘം പാകിസ്ഥാനിലെത്തിയത്. 3 ദിവസത്തെ ചര്‍ച്ചകളാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്നത്. മാര്‍ച്ച് മൂന്നിന് സംഘം ഇന്ത്യയിലേക്ക് മടങ്ങും.
അതേസമയം ഇന്ത്യയുടെ ജല കമ്മീഷന്‍ മേധാവി പ്രദീപ് കുമാര്‍ സക്‌സേനയാണ് സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23,24 തിയതികളിലാണ് സിന്ധു നദീജല കരാര്‍ സംബന്ധിച്ച യോഗം ദില്ലിയിൽ നടന്നത്. 1960ലാണ് ഭാരതവും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ ഒപ്പിട്ടത്. എല്ലാ വര്‍ഷവും നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും അതാത് സമയത്തെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ വിലയിരുത്തണമെന്നുമാണ് തീരുമാനം.
ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA
വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…
മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu
ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…
അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…
രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…