കൊല്ലം : ആയൂരിൽ മർദ്ദനമേറ്റ വിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പ്രതികളിൽ ഒരാൾ കീഴടങ്ങി. ആയൂർ മലപ്പേരൂർ സ്വദേശി മോനിഷാണ് പോലീസിൽ കീഴടങ്ങിയത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പ്രതികൾ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചത്. ഇതിൽ മനംനൊന്തായിരുന്നു പിതാവിന്റെ ആത്മഹത്യ.
കഴിഞ്ഞ 18ാം തീയതിയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന മകളെ മദ്യപ സംഘം അസഭ്യം പറയുകയും പിതാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ സംഘം ചേർന്ന് പിതാവിനെ മർദ്ദിച്ചു. ഇടുക്കി സ്വദേശി ആൻസൺ, ആയൂർ സ്വദേശികളായ ഫൈസൽ, നൗഫൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ