ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത് മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദാണ് ഇക്കാര്യം വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. പാക് പൗരനായ അജ്മല്‍ കസബിന്റെ വിവരങ്ങള്‍, ഇന്ത്യയ്ക്ക് കൈമാറിയതിലൂടെ വന്‍ ചതിയാണ് നവാസ് ഷെരീഫ് ചെയ്തതെന്ന് മന്ത്രി ഷെയ്ഖ് റഷീദ് തുറന്നടിച്ചു.
അതേസമയം പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലെ ഭീകരനായിരുന്നു അജ്മല്‍ കസബ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, ജീവനോടെ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബാണ്. എന്നാൽ വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷം, അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…