കൊല്‍ക്കത്ത : ആര്‍എസ്എസ് പ്രവര്‍ത്തകനേയും ഗര്‍ഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കാന്‍ ആവശ്യം. മുര്‍ഷിദാബാദില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമാധാനം പറയണം. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രപതി ഭരണം സ്ഥാപിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ബംഗാള്‍ സര്‍ക്കാര്‍ നിയനം കാറ്റില്‍ പറത്തുകയാണ്. അവിടെ കൊള്ളയടിക്കുകയും, പിഡിപ്പിക്കുകയും, കൊല നടത്തിയുമാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരം നടത്തുന്നതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റുമായ ആലോക് കുമാര്‍ കുറ്റപ്പെടുത്തി. കേരളത്തിലേതിനേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് ബംഗാളില്‍ ഉള്ളത്. കേന്ദ്രമന്ത്രിമാര്‍ സര്‍വകലാശാലകളില്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും കിരാതമായ രീതിയിലാണ് അവരോട് പെരുമാറുന്നത്. ജനങ്ങള്‍ തന്നെ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു
കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…
വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan
ദില്ലി : പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന്…
ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. ഫ്രീലാൻസ്…