ആലപ്പുഴ : മഹേശന്റെ പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളാത്തവയാണെന്നും,കോടിക്കണക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽ നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.തന്നെയും മകനെയും യോഗ നേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് പുതിയ കേസ്. അഴിമതിക്കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്.
ഇതിന് താൻ എന്തു പിഴച്ചെന്നും വെള്ളാപ്പള്ളി ചോദിച്ചു. മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരെ പ്രതി ചേർത്ത് പുതിയ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ഇതോടെയാണ് വിശദീകരണ യോഗം വിളിച്ച് ചേർത്ത് വെള്ളാപ്പള്ളി കാര്യങ്ങൾ വ്യക്തമാക്കിയത്
തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ…
മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍…
ദില്ലി : കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…
ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…