മകന്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂര്‍ബിന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.കോഴിക്കോട് സ്വദേശിയായ നൂര്‍ബീന, മുസ്ലിം വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്.മുന്‍ വനിതാ കമ്മീഷന്‍ അംഗവുമണിവര്‍.
അന്‍പതോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ പോലിസ് നുര്‍ബീനയ്ക്കും മകനും എതിരെ കേസെടുത്തു.
മാര്‍ച്ച് 14 ന് അമേരിക്കയില്‍ നിന്നെത്തിയ മകന്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് മാര്‍ച്ച് 21 ന് നൂര്‍ബിനയുടെ മകളുടെ കല്യാണം നടത്തിയത്.സ്വന്തം വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം.നിരീക്ഷണത്തില്‍ ആയിട്ടും കല്യാണത്തില്‍ മകന്‍ പങ്കെടുത്തിരുന്നു.വിവാഹ ചടങ്ങില്‍ 50 പേരിലധികം പങ്കെടുക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ, ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…