ഹൈദരാബാദ് : ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തേക്ക് അനധികൃതമായി കൊണ്ടുവന്ന വിദേശമദ്യം നശിപ്പിച്ച് ആന്ധ്രപ്രദേശ് പൊലീസ്. മൊത്തം 72 ലക്ഷം രൂപയുടെ വിദേശമദ്യമാണ് പൊലീസ് റോഡ്‌റോളർ കയറ്റി നശിപ്പിച്ചത്.3207 ലിറ്ററോളം മദ്യമാണ് നശിപ്പിച്ചത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ചായിരുന്നു നടപടി. ഏകദേശം 14,000 ത്തോളം വിദേശമദ്യക്കുപ്പികള്‍ നിരത്തിവെച്ച് അതിന് മുകളിലൂടെയാണ് റോഡ് റോളര്‍ കയറ്റിയിറക്കിയത്.
ലോക്ക്ഡൗണ്‍ സമയത്ത് ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയതാണ് ഇത്. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണ് ഇവ. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 312 കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് കൃഷ്ണ പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ ബാബു പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…