മനുഷ്യക്കടത്ത് ആരോപണത്തിൽ നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ആന്ധ്രാ സർക്കാർ. ഏലൂരിൽ വോളന്റിയർമാർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചാണ് പവൻ കല്യാണിനെതിരെ കേസെടുത്തത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 30,000 സ്ത്രീകളെ കടത്തിക്കൊണ്ടുപോയെന്നും സംസ്ഥാന സർക്കാരിന്റെ താഴെത്തട്ടിലുള്ള ഭരണ സംവിധാനത്തിന് വില്ലേജ് വോളന്റിയർമാർ ചുക്കാൻ പിടിച്ചുവെന്നും ഏലൂരിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കല്യാൺ. ഇതാണ് ആരോപണത്തിന് വഴിതെളിയിച്ചത്. കേന്ദ്ര ഏജൻസികളിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങൾ തനിക്ക് അറിയാമെന്നും പറഞ്ഞു. സംസ്ഥാനത്ത് നിന്ന് 30,000 സ്ത്രീകളെ കാണാതായെന്നും നടനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ വ്യക്തമാക്കി.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…