ബംഗാള്‍: പശ്ചിമബംഗാളിലെ ബന്‍കുറ ജില്ലയിലെ പഞ്ചസായറില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസുകാര്‍ മൂന്നു പേര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ബന്‍കുറ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്‍കുറയിലെ ഒരു പൊതുയോഗത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരും തമ്മില്‍ ജയ്ശ്രീറാം വിളിച്ചതിനെച്ചൊല്ലി കൈയേറ്റം നടന്നിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് വെടിവയ്പ്പ് നടത്തിയത്്. പരിക്കേറ്റവരില്‍ 14 വയസുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ബന്‍കുറ എംപി സുഭാഷ് സര്‍ക്കാര്‍ ഈ സംഭവത്തെ വിമശിച്ച് രംഗത്തൈിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടണ്ട്. പോലീസ് ജനങ്ങള്‍ക്കാനേരെ തോക്കിചൂണ്ടുന്ന ചിത്രങ്ങളുമുണ്ട്.
മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നിരപരാധികളെ ഉപദ്രവിക്കാകയാണെ്ന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി. ജയ് ശ്രീറാം എന്ന മുദ്രാവാക്യം മമത സര്‍ക്കാരിനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ബിജെപി തൃണമൂല്‍ സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം സര്‍ക്കാര്‍ വിച്ഛേദിക്കക പതിവായിരിക്കുകയാണ്.
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…