Morencie
ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‍ഫോടനത്തില്‍ 14 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഇന്നു രാവിലെ ഖനിയില്‍ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിഷ്വാന്‍ കോള്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഷന്‍മുഷു ഖനിയിലാണ് അപകടമുണ്ടായത്. 346 തൊഴിലാളികള്‍ ഈ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന.
ശനിയാഴ്‍ച സ്‍ഫോടനമുണ്ടായന്നാണ് വിവരങ്ങൾ. ഇന്നാണ് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. ഖനിയില്‍ ആളുകള്‍ അപകടത്തില്‍പെട്ട വിവരം പുറത്തറിയാന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…