Finally the governor himself prevailed; The Senate will convene soon
തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ ഇന്ത്യ കുതിക്കുകയാണെന്നും, ആഗോള തലത്തിൽ വൈകാതെ തന്നെ രാജ്യം വിജ്ഞാന കേന്ദ്രമായി മാറുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
കരൾ മാറ്റിവയ്‌ക്കലും പരിചരണവുമായി ബന്ധപ്പെട്ട് ദ്വിദിന അന്താരാഷ്‌ട്ര മെഡിക്കൽ കോൺഫറൻസായ ‘ഹെപ്കോൺ’ ഉദ്ഘാടനം ചെയ്യവേയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യ മെമ്പാടും നടത്തുന്ന കോൺഫറൻസുകളും പരിപാടികളും ആഗോള തലത്തിൽ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ ഏകീകരിക്കാൻ കഴിയുമെന്നും,സാധാരണക്കാർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കണമെന്നും ഇതിനായി സർക്കാരും സ്വകാര്യ മേഖലയും കൈക്കോർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പല രോഗങ്ങളും വളരെ വൈകിയാണ് കണ്ടുപിടിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ കണ്ടെത്താനായാൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരോഗ്യ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഏഴ് സെഷനുകളിലായി പാനൽ ചർച്ചകളും സെമിനാറുകളും നടക്കും. പാത്തോളജി, ബയോളജി, ഇമേജിംഗ് ആൻഡ് അസസ്മെന്റ്, ചികിത്സ ആസൂത്രണം, ട്രാൻസ്പ്ലാൻറേഷൻ, കരളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യും.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…