മലപ്പുറം: നാടുകാണി ചുരത്തിൽ ഗതാഗതം സ്തംഭിച്ചിട്ട് 11ദിവസം കഴിഞ്ഞു. ചെറിയതോതിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ നാലുമാസം എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. റോഡിൽ വൻ പാറകൾ വീണുകിടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചത്. ഇവ മാറ്റിയെങ്കിൽ മാത്രമെ ഇതുവഴി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കൂ. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡാണിത്.
വനം വകുപ്പിന്‍റെ സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമ്മിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിലെ എട്ടുകിലോമീറ്റർ ഭാഗത്ത് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞിരിക്കുകകയാണ്. സ്‌ഫോടനം നടത്തിവേണം പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റാനെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…