2014 തെരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിയെ കഷണങ്ങളാക്കി നുറുക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ഇമ്രാൻ മസൂദിനെ സഹറാൻപൂറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ആദ്യത്തെ സ്ഥാനാർഥി പട്ടിക വ്യാഴാഴ്‌ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. 13 പേരുടെ ഈ സ്ഥാനാർഥി പട്ടികയിലാണ് സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടുമൊപ്പം ഇമ്രാൻ മസൂദിന്റെ പേരും ഇടംപിടിച്ചത്.
2014 ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇമ്രാൻ നരേന്ദ്രമോദിയ്‌ക്കെതിരെ പരസ്യമായ ഭീഷണിമുഴക്കിയത്. ഗുജറാത്തിൽ നാല് ശതമാനം മുസ്ലിംങ്ങൾ മാത്രമാണ് ഉള്ളത്. ഇവിടെ യുപിയിൽ 42 ശതമാനമുണ്ട്. യുപിയെ ഗുജറാത്ത് ആക്കാൻ ശ്രമിച്ചാൽ മോദി തുണ്ടം തുണ്ടം ആകുമെന്നായിരുന്നു പ്രഖ്യാപനം. വിദ്വേഷപ്രസംഗത്തെ തുടർന്ന് ജയിലിലായ ഇമ്രാൻ പിന്നീട് ജാമ്യത്തിലിറങ്ങി.
2014 ഇലക്ഷനിൽ സഹരാൻപൂരിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയുടെ രാഘവ് ലഖൻപാൽ വിജയിച്ചിരുന്നു. 2016 മുതൽ ഇമ്രാൻ മസൂദ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും യുപിയിലെ കോൺഗ്രസിന്റെ പ്രധാന നേതാവുമാണ്.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…