ഭുവനേശ്വര്‍ : ലെബനനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. ;ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യക്കായി വല കുലുക്കിയത്.
സുനില്‍ ഛേത്രിയെ ആദ്യ പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ ആക്രമണാത്മക ഫുട്ബോളാണ് കാഴ്ച വച്ചത്. . മലയാളി താരങ്ങളായ സഹലും ആഷിഖും മധ്യനിരയിൽ ഒത്തിണക്കത്തോടെ കളിച്ചപ്പോൾ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന പ്രതീതിയുയർന്നു. കൌണ്ടർ ആക്രമണങ്ങളിലൂടെ ലെബനൻ തിരിച്ചടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്.
പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…
പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ
400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah
ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…
പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?
ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…