അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷിക ദിനത്തില്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ ആ കറുത്ത ദിനങ്ങളെ വീണ്ടും ഓര്മപ്പെടുത്തുകകൂടിയാണ്. ഇന്ത്യന്‍ ജനധിപത്യത്തിന് കളങ്കമുണ്ടാക്കിയ കലഘട്ടമാണ് അടിയന്തരാവസ്ഥ.ഇന്ത്യയുടെ കറുത്ത ദിനങ്ങളെന്നാണ് അടിയന്തരാവസ്ഥയെ വിശേഷിപ്പിക്കുത്. രാജ്യത്തുണ്ടാകുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളോ ബാഹ്യാക്രമണമോ ആക്രമണഭീഷണിയോ നേരിടാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമെന്ന് അടിയന്തരാവസ്ഥയെ ഒറ്റവാചകത്തില്‍ നിര്‍വ്വചിക്കാമെങ്കിലും ഒരു തലമുറയുടെ മനസില്‍ വീഴ്ത്തിയ കറുത്ത പാടുകളായാണ് ഇത് വിലയിരുത്തപ്പെടുക.
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…