ടെഹ്റാന്‍: ഇറാന്‍റെ ഒയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ജിബ്രാൾട്ടർ കടലിടുക്കില്‍ അമേരിക്ക നടത്തിയ ശ്രമത്തില്‍ ശക്തമായ മുന്നറിപ്പുമായി ഇറാന്‍ രംഗത്ത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രത്യാഖ്യാതങ്ങള്‍ കൂടി നേരിടാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുമായി നേരിട്ടുള്ള നയതന്ത്ര ബന്ധമില്ലാത്തതില്‍ സ്വീഡന്‍ വഴിയാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത് ബ്രിട്ടന്‍റെ നിയന്ത്രണത്തിലുള്ള ജിബ്രാൾട്ടർ കടലിടുക്കില്‍ ഇറാന്‍റെ ഒയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന്‍ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. അമേരിക്കയുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാന്‍ സ്വീഡന്‍ വഴിയാണ് സന്ദേശം കൈമാറുന്നത്.
അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...
ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…
ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…
നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക
ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…