ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയ അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്.
പുൽവാമയിലെ പോലീസ് കോൺസ്റ്റബിൾ തവ്‌സീഫ് അഹമ്മദ് മിർ, ബാരാമുള്ളയിലെ പോലീസ് കോൺസ്റ്റബിൾ ഷാഹിദ് ഹൂസൈൻ റാത്തർ, ശ്രീനഗറിലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗലാം ഹസ്സൻ പറേയ്, അവന്തിപോറയിൽ അദ്ധ്യാപകനായ അർഷിദ് അഹമ്മദ് ദാസ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും കുപ്‌വാര സ്വദേശിയുമായ ഷറഫത്ത് എ ഖാൻ എന്നിവർക്കെതിരെയാണ് ജമ്മു പോലീസ് നടപടി സ്വീകരിച്ചത്.
ജമാഅത്ത് ഇസ്ലാമി, ദുഖ്തരാൻ-ഇ-മില്ലത്ത് എന്നീ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഭീകരവാദികൾക്ക് അഭയം നൽകുക, ഹവാല ഇടപാടുകൾ നടത്തുക, സുരക്ഷാ സേനയുടെ നീക്കം ഭീകരരെ അറിയിക്കുക എന്നീ ദൗത്യങ്ങളായിരുന്നു ഇവരിൽ നിക്ഷിപ്തമായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ് .
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…