തിരുവനന്തപുരം : കെ.സുധാകരനും വി ഡി സതീശനും കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വിമർശനം.RSS അനുകൂല പരാമർശത്തിലാണ് സുധാകരാനെതിരെ വിമർശനമുയർന്നത് . ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കുന്നത് പിന്തുണച്ച വി ഡി സതീശന്റെ നടപടി തെറ്റിദ്ധാരണകൾക്ക് കാരണമായി എന്ന വിലയിരുത്തലുണ്ടായി. ശശി തരൂരിനെ ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ആവശ്യമുയർന്നു.മുസ്ലിം ലീഗിനെ ഒപ്പം നിർത്തി മുന്നോട്ടു പോകുവാനും യോഗത്തിൽ തീരുമാനമായി. CPM നേതാക്കളുടെ പ്രസ്താവനകളിൽ പക്വമായ പ്രതികരണം നടത്തിയെന്ന് ലീഗിനെ യോഗം അഭിനന്ദിച്ചു. ഗവർണറെയും സർക്കാരിനെയും ഒരു പോലെ എതിർക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നു.തരൂരിനെ വിമർശിച്ചു കാര്യം വഷളാക്കി.വിഷയം കൈകാര്യം ചെയ്തതിലും വലിയ പാളീച്ചകളാണുണ്ടായത്. തരൂരിന് വിലക്കേർപ്പെടുത്തേണ്ടതില്ല പക്ഷെ സംഘടനാ സംവിധാനത്തെ നോക്കുകുറ്റിയാക്കരുത്.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL