ദില്ലി: റിസര്‍വ്വ് ബാങ്ക് നൽകിയ പണം എങ്ങനെ വിനിയോഗിക്കും എന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം ആയിട്ടില്ല. സർക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.
തുകയുടെ വിനിയോഗം സംബന്ധിച്ച് ബിമൽ ജലാൻ സമിതി ഒരു ഫോർമുല നൽകിയിട്ടുണ്ട്. അത് പിന്നീട് കൂടിയാലോചിച്ച് തീരുമാനം എടുക്കും. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ കൈകടത്തിയെന്ന ആരോപണം ഇതു വരെ കേൾക്കാത്തതാണെന്നും ധനമന്ത്രി പറഞ്ഞു,
കരുതൽ ധനശേഖരത്തിൽ നിന്നുമുളള 1.76 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് കൈമാറുന്നത്. ഘട്ടം ഘട്ടം ആയി തുക കൈമാറും. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന റിപ്പോർ്ട്ടുകൾ കേന്ദ്രം തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയുടെ സഹായം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…