അന്താരാഷ്ട്ര വിപണിയിലെ എണ്ണവില രണ്ടാഴ്ചയ്ക്കകം കുറയുമെന്ന് ബി.പി.സി.എല്‍ ചെയര്‍മാന്‍ അരുണ്‍ സിങ്. യുറോപ്പിന് റഷ്യയുടെ ഊര്‍ജ ഇറക്കുമതി ഒഴിവാക്കാൻ കഴിയില്ലെന്നും, റഷ്യയുടെ തീരുമാനമില്ലാതെ അവരുടെ എണ്ണ-വാതക കയറ്റുമതിയിൽ ഇടപെടാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള എണ്ണവില രണ്ടാഴ്ചക്കകം ബാരലിന് 100 ഡോളർ വരെ താഴും. യുദ്ധം അവസാനിക്കുമ്പോൾ എണ്ണവില ബാരലിന് 90 ഡോളറിലെയ്‌ക്കെത്തും. ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്ന സാഹചര്യത്തിലേക്ക് ഉയരുന്ന എണ്ണവില നയിക്കാം. ഇതിനൊപ്പം ക്രൂഡോയിലിന്‍റെ ആവശ്യകതയും, രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ കുറഞ്ഞേക്കാം. പ്രതിദിനം ഏകദേശം രണ്ട് മുതല്‍ മൂന്ന് മില്യണ്‍ ബാരലായിരിക്കാം. റഷ്യ, അഞ്ചു മില്യണ്‍ ബാരല്‍ ക്രൂഡോയിൽ കയറ്റുമതി ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…