വാഷിംഗ്ടൺ: ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വേണ്ടത്ര ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയില്ലെങ്കിൽ, ഇന്ത്യാക്കാരിൽ പത്തിലൊരാൾക്ക് രോഗം വരാനും പതിനഞ്ചിൽ ഒരാൾ മരിക്കാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
2018 വർഷത്തെ റിപ്പോർട്ട് പ്രകാരം 11.6 ലക്ഷം പുതിയ ക്യാൻസർ രോഗികളാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടാണിത്.
ഇന്ത്യയിൽ പൊതുവായി കാണപ്പെടുന്നത് ആറ് തരം ക്യാൻസറാണെന്ന് റിപ്പോർട്ട് പറയുന്നു. സ്തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ഉദര ക്യാൻസർ, മലാശയ അർബുദം, ശ്വാസകോശ ക്യാൻസർ എന്നിവയാണ് ഇന്ത്യയിൽ പ്രധാനമായും കാണുന്നത്. പുതുതായി റിപ്പോർട്ടു ചെയ്യുന്നതിൽ പകുതിയോളം ഇത്തരം കാൻസറുകളാണെന്നും ലോകാരോഗ്യ സംഘടനാ പറയുന്നു.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…