ദില്ലി : കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ആര്‍എസ്എസിന്‍റെ അജണ്ടയാണെന്നും അത് സര്‍വ്വ കരുത്തോടെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസിന്‍റെ നയമെന്നും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് നയത്തോട് യോജിപ്പില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും എതിരഭിപ്രായവുമായി പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാമെന്ന് രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസ് താല്‍പ്പര്യമാണ് ജമ്മുകശ്മീരില്‍ നടപ്പായതെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ ജ്യോതിരാദിത്യ സിന്ധ്യെയെ പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ച യോഗത്തില്‍ രാഹുല്‍ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…