തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ഫ്‌ളെക്‌സുകളും കൊടി തോരണങ്ങളും നശിപ്പിച്ച് സിപിഎം . ബാലഗോകുലം സ്ഥാപിച്ച ഫ്‌ളെക്‌സ് ബോർഡുകളാണ് നശിപ്പിച്ചത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്ന് ആരോപണം ഉയരുന്നുണ്ട്.
കഴക്കൂട്ടം ചന്തവിളയിൽ ആണ് സംഭവം. നിയമ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ടയാളും ആക്രമണത്തിന് പിന്നിൽ ഉണ്ടെന്നാണ് വിവരം. ഫ്ലെക്സുകൾ നശിപ്പിക്കാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന അക്ഷേപം ശക്തമാണ്.
യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…
ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…
തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…
ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…
ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം…