തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ നികുതി വർദ്ധനവ് ഉണ്ടായേക്കാമെന്ന സൂചന നൽകി ധനമന്ത്രി ടി എൻ ബാലഗോപാൽ. കേന്ദ്ര സഹായത്തിൽ വരുന്ന കുറവും GST നഷ്ടപരിഹാരം ഈ വർഷത്തോടെ അവസാനിക്കുന്നു എന്നതും ഉൾപ്പെടെ ഏകദേശം 15800 കോടി രൂപയുടെ വരുമാന കുറവ് അടുത്ത സാമ്പത്തിക വർഷം ഉണ്ടാകുമെന്ന് ധനവകുപ്പ് പറയുന്നു. ഈ വിടവ് നികത്താൻ സംസ്ഥാനത്തിന്റെ മുന്നിൽ നികുതി വർധനവല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. സാധ്യമായ എല്ലാ മേഖലകളിലും നികുതി വർധനവും വൈദ്യുതി ചാർജ്ജ് വർദ്ധനവുമെല്ലാം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സഹായവും കടമെടുക്കുന്ന തുകയുമുപയോഗിച്ച് കടന്നുകൂടാമെന്ന നയമാണ് മാറി മാറി വരുന്ന സർക്കാരുകൾക്ക്. ഉൽപ്പാദന വർദ്ധനവിനോ വരുമാന വർദ്ധനവിനോ സഹായിക്കുന്ന ദീർഘകാല പദ്ധതികളില്ല എന്നത് കേരളത്തിന് വിനയാകുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ പോലും നടപ്പിലാക്കാതെ വരുമ്പോൾ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ…
ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…
കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ്…
‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni
കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan
കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…