ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ജന്മദിനമാണിന്ന്.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ആദ്ധ്യാത്‌മിക മണ്ഡലങ്ങളിൽ അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ഒരു കൊടുങ്കാറ്റായ് ആഞ്ഞു വീശിയടിച്ച ഒരു വ്യക്തിയായിരുന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍.
അധാർമിക ശക്തികളുടെ നെഞ്ചു പിളർക്കുന്നതിന് അദ്ദേഹത്തിന്‍റെ മൂർച്ചയേറിയ വാക്ധോരണി ശരങ്ങളായി മാറി. അയോദ്ധ്യ, വൈക്കം, നിലക്കൽ, പാലുകാച്ചിമല, ഗുരുവായൂർ, ശബരിമല അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിരവധി സമരമുഖങ്ങളിലും,വേദികളിലുമെല്ലാം മുന്‍പന്തിയില്‍ നിന്നും സധൈര്യം നയിച്ച ഒരു പോരാളി തന്നെയായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍.
ഇന്നും കേരളത്തിലെ മൺതരികളിൽ പോലും ജഗദ്ഗുരുവിന്‍റെ ശബ്ദം പ്രതിധ്വനിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വാക്ചാതുര്യവും പോരാട്ടവീര്യവുമെല്ലാം നാടിനു ആവേശം തന്നെയാണ്. മങ്ങാതെ, മായാതെ ഇന്നും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്‍റെ ത്യാഗം ജീവിക്കുന്നുണ്ട്.
ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?
ദില്ലി : പ്രതിരോധരംഗത്ത് ആത്മനിർഭരത കൈവരിക്കുന്നതിൽ മോദി സർക്കാർ വളരെയധികം ശ്രദ്ധ നൽകിയതിനാൽ മുൻ സർക്കാരുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റം…
ദില്ലി : 2010 മുതൽ പുതിയ വിഭാഗങ്ങളെയും ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി…
'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം
തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ്, അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം…
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…