governar

വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന് നടത്തും; എത്താനാകില്ലെന്ന് കണ്ണൂർ വിസി,ഹിയറിംഗ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം

തിരുവനന്തപുരം :പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഗവർണർ ഇന്ന് നടത്തും. രാജ്ഭവനിൽ 11 മണി മുതലാണ് ഹിയറിംഗ്. വിസിമാർ നേരിട്ടോ അല്ലെങ്കിൽ…

3 years ago

ചാൻസലർ എന്ന നിലയിൽ അസ്വസ്ഥനാണ്; നിരന്തരം രാഷ്ട്രീയ ഇടപെടൽ നടക്കുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹിയിലേക്ക് പുറപ്പെടുന്നതുവരെ തന്റെ പക്കലേക്ക് ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാനാകില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും…

3 years ago

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ;ഓർഡിനൻസിലൂടെ സർക്കാർ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്‍റെ വിധികര്‍ത്താവാകില്ല,ഗവർണർ

ദില്ലി: പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് ഇന്നലെയാണ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്.ഈ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഗവർണർ.ന്നെയാണ് ഓർഡിനൻസിലൂടെ…

3 years ago

സാംസ്കാരിക വകുപ്പിന്റെ ഉത്തരവ്; കല്പിത സർവകലാശാലയിൽ നിന്ന് ഗവർണറെ നീക്കി

തിരുവനന്തപുരം:കൽപിത സർവകലാശാലയായ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലാണ്…

3 years ago

ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ല;പ്രത്യാഘാതം ഗുരുതരമായാലും നേരിടാൻ തയ്യാർ,സർക്കാരിനെ വീണ്ടും<br>വെല്ലുവിളിച്ച് ഗവർണർ

തിരുവനന്തപുരം:സർക്കാരിനെയും മുഖ്യമന്ത്രിയെയും വീണ്ടും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി.പ്രത്യാഘാതം എത്ര ഗുരുതരമായാലും നേരിടാൻ താൻ തയാറാണെന്നും,ഭീഷണിയൊന്നും…

3 years ago

കടുത്ത നടപടിയുമായി ഗവര്‍ണര്‍;’9 സര്‍വ്വകലാശാല വിസി മാര്‍ നാളെതന്നെ രാജി വയ്ക്കണം

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക…

3 years ago