പുരി: ഒഡീഷയിലെ പുണ്യതീർത്ഥാടന നഗരമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച ഒമ്പത് അഹിന്ദുക്കളെ പുരി സിംഹദ്വാർ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇവരിൽ അഞ്ച് പേർ ബംഗ്‌ളാദേശ് പൗരന്മാരാണെന്നാണ് വിവരം. ഇവർക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്.
സംശയം തോന്നിയ ക്ഷേത്രത്തിലെ ജീവനക്കാർ സംഘത്തെ ചോദ്യം ചെയ്യുകയും സംഘത്തിലെ ഒരാളൊഴികെ എല്ലാവരും അഹിന്ദുക്കളാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് സംഭവം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ പാസ്‌പോർട്ടുകളും മറ്റ് യാത്രാ രേഖകളും പരിശോധിച്ചുവരികയാണെന്നും അവരുടെ ഹോട്ടൽ എൻട്രി രജിസ്റ്റർ പരിശോധിക്കുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സുസിൽ കുമാർ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി
'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…
അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ