വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ഹമാസ് ഭീകരവാദികൾ നടത്തുന്ന ആക്രമണം അമേരിക്കയ്ക്ക് എതിരെ കൂടിയാണെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. വരുന്ന 48 മണിക്കൂറിനുള്ളിൽ ഇസ്രായേലിനെതിരെ ഹമാസ് തങ്ങളുടെ ആക്രമണം കടുപ്പിച്ചേക്കുമെന്നും ബോൾട്ടൺ പറയുന്നു.
” ഒരു രാജ്യം ഭീകരാക്രമണത്തിന് ഇരയായാൽ അവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമല്ല ഭീകരരുടെ അടിവേരറുത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികൾ ഇല്ലാതാക്കാനും കഴിയും. ഇസ്രായേൽ ഹമാസിന്റെ ഭീഷണി ഏറെ നാളായി സഹിക്കുന്നുണ്ട്. ഹമാസിന്റെ ആക്രമണം മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് ഒരു പരാജയം തന്നെയാണ്. അതിനെ നിസാരമായി തള്ളിക്കളയാനാകില്ല. അമേരിക്കയും ഇസ്രായേലും തീർച്ചയായും ഇതിനെ കുറിച്ച് അന്വേഷണം നടത്തണം. ഇരുപതോളം അമേരിക്കൻ പൗരന്മാരേയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങൾ ഇസ്രായേലിന് മാത്രമല്ല, ലോകത്തിനാകെ ഭീഷണിയാണ്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ പോരാടുന്നതിൽ ഇറാന്റെ പങ്ക് വ്യക്തമാണെന്നും” ബോൾട്ടൺ പറയുന്നു.
12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…
പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…
വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…
മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt