സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ മോസ്‌കോ വിമാനത്താവളത്തിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചു. മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തിനും കലുഗ വിമാനത്താവളത്തിനും മുകളിലൂടെയുള്ള വ്യോമപാതയാണ് അടച്ചത്.
അതേസമയം ഡ്രോണ്‍ വെടിവച്ചിട്ടതായി മോസ്‌കോ മേയര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതുമായി ഇതിന് ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. സമീപകാലത്തായി റഷ്യയില്‍ ഡ്രോണ്‍ വ്യോമാക്രമണം വര്‍ദ്ധിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ ചില പ്രദേശങ്ങള്‍ മെയ് മാസത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ മാസം ആദ്യം മോസ്‌കോ ബിസിനസ്സ് ഡിസട്രിക്ടിന് നേരെയും അക്രമം ഉണ്ടായിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…