ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ കുടിയേറ്റ തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വസീം അക്രം,യാവർ റിയാസ്.മുസ്മിൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായ ഭീകരർ.
ആഗസ്റ്റ് 12 ന് രാത്രി ബിഹാർ സ്വദേശിയായ അംറേജ് മുസ്സൂറി എന്ന കുടിയേറ്റ തൊഴിലാളിയെയാണ് ഭീകരർ സദുനാരയിൽ വെച്ച് വെടിവെച്ച് കൊന്നത്. അറസ്റ്റിലായ മൂന്ന് ഭീകരരും സദുനാര സ്വദേശികളാണെന്നും പാകിസ്ഥാനിലെ ലഷ്‌കർ ഭീകരൻ ബാബറുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.
ബന്ദിപ്പോരയിൽ പ്രാദേശിക ഭീകരതയെ പുനരുജ്ജീവിപ്പിക്കാൻ പാക് ഭീകരൻ ബാബറിന്റെ നിർദ്ദേശം ലഭിച്ചവരാണ് പിടിയിലായത്. കൂടുതൽ കൊലപാതകങ്ങൾ നടത്തി ക്രമസമാധാനം തകർത്ത് നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…