തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചത് സാധാരണയിലും വേഗതയിലാണെന്ന് വഹ ഫിറോസ്. മദ്യപിച്ചിരുന്നോയെന്ന് ഉറപ്പില്ലെങ്കിലും പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും വഫ ഫിറോസ് വ്യക്തമാക്കി.ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വഫയുടെ പ്രതികരണം
വാഹനം നിയന്ത്രിക്കാമെന്ന വിശ്വാസം ശ്രീറാമിന് ഉണ്ടായിരിക്കാം. ബ്രേക്ക് കിട്ടി കാണില്ല. ആരും അറിഞ്ഞ് കൊണ്ട് ഒരു മനുഷ്യനെ ദ്രോഹിക്കുകയോ ഇടിച്ചിടുകയോ ചെയ്യില്ലെന്നും വഫ പറഞ്ഞു.
ശ്രീറാം നല്ല വ്യക്തിയാണെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നിയിട്ടുണ്ട്. ആ വിശ്വാസം തനിക്കുണ്ട്. ഒരു സ്ഥലത്ത് വാഹനത്തില്‍ കൊണ്ടു വിടാമോ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ ഭര്‍ത്താവോ പിതാവോ സഹോദരനോ മദ്യപിക്കില്ല. അതിനാല്‍, മദ്യത്തിന്റെ മണം എനിക്കറിയില്ല. മോഡല്‍ ആണെന്ന തരത്തില്‍ കള്ളക്കഥ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വഫ ഫിറോസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ…
മാർച്ച് 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച് 24 ആണ് മേയറെ പറഞ്ഞത്…
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…
കോൺഗ്രസിനെ വലിച്ചുകീറി ജെ പി നദ്ദ!
പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…
പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ