നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെതീരെ വലിയ വിമർശങ്ങളാണ് വി ഡി സതീശൻ അടക്കമുള്ളവർ നടത്തിയത്. തുടർന്ന് പാലാ ബിഷപ്പിനെ പിന്തുണച്ച് നിരവധിപേർ രംഗത്ത് എത്തി. ഇപ്പോഴിതാ വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റും, ബിജെപിയുടെ സ്റ്റേറ്റ് സെക്രട്ടറിയും ആയ പ്രകാശ് ബാബു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിൻ്റെ പ്രസ്ഥാവന അതിരു കടന്നതാണെന്നും മതങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്നും പ്രതികരിച്ച വി ഡി സതീശൻ, പാലാ ബിഷപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കേണ്ട എന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത്.
മാത്രമല്ല ആരെങ്കിലും പറയുന്നത് കേട്ട് വിവരക്കേട് വിളിച്ചു പറയുന്ന വ്യക്തിത്വമല്ല പാലാ ബിഷപ്പെന്നത് എല്ലാവർക്കുമറിയാം. പറയുന്നതിനെക്കുറിച്ച് നല്ല ബോധ്യമുള്ളയാൾ പങ്കുവച്ച ആശങ്ക പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതിനു പകരം ക്രിസംഘിയായി മുദ്രകുത്തി വളഞ്ഞിട്ടാക്രമിക്കാമെന്ന കാലമൊക്കെ കഴിഞ്ഞ് പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോഴെന്ന് ജിഹാദികളും അവരുടെ കുഴലൂത്തുകാരും ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ബിഷപ്പ് ജിഹാദികളെക്കുറിച്ച് നഗ്ന സത്യം കേട്ടപ്പോൾ താങ്കൾക്ക് പൊള്ളിയെങ്കിൽ അത് ഗൗരവകരമാണ്. ജിഹാദികൾക്ക് മാത്രം വേദനിച്ചാൽ പോരായിരുന്നോ? എന്തായാലും ഈ വിഷയം മുസ്ലിം സമുദായം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.
ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന സാങ്കൽപ്പിക പേര് പരാമർശിച്ചതിൻ്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസർ ജോസഫ് സാറിൻ്റെ കൈപ്പത്തി ജിഹാദികൾ അറുത്തുമാറ്റിയപ്പോഴും കുടുംബത്തെ ഒറ്റപ്പെടുത്തിയപ്പോഴും പിന്നീട് ഒറ്റപ്പെടുത്തലിൻ്റെയും പ്രാരാബ്ദങ്ങളുടെയും നടുവിൽ സാറിൻ്റെ പ്രിയ പത്നി ജീവിതമവസാനിപ്പിച്ചപ്പോഴും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്ന് ജിഹാദികൾ മതപരിവർത്തനം നടത്തി നിമിഷയെ ഫാത്തിമയാക്കിയും സോണിയ സെബാസ്റ്റ്യനെ ആയിഷയാക്കി മാറ്റിയും IS തീവ്രവാദ ക്യാമ്പുകളിലെത്തിച്ചതുൾപ്പെടെ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായപ്പോൾ താങ്കൾ കാശിക്കു പോയതായിരുന്നോ?
ഏതെങ്കിലും ജിഹാദികളുടെയോ അവർക്കുവേണ്ടി പണിയെടുക്കുന്നവരുടെയോ കൈയ്യിൽ നിന്നും നക്കാൻ വല്ലതും കിട്ടിയിട്ടുണ്ടെങ്കിൽ കിട്ടിയതും നക്കി മിണ്ടാതിരിക്കണം. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെൻററാണെന്നും തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിൽ സജീവമാണെന്നും പറഞ്ഞത് പാലാ ബിഷപ്പല്ല കേരളത്തിൻ്റെ മുൻ പോലിസ് മേധാവി തന്നെയാണ്. പെൺകുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ, കോളജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ വലവിരിച്ച് മതം മാറ്റത്തിനും തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവർത്തകർക്കും അവരുടേതായ നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടാകാം..
വി ഡി സതീശനും ജിഹാദി കുഴലൂത്തുകാർക്കും വേണ്ടത് പത്ത് വോട്ടും അധികാരക്കസേരയുമാണ്. അതിനു വേണ്ടി സകല തീവ്രവാദ സംഘടനകളെയും അവരുടെ പ്രവൃത്തികളെയും മതവുമായി കൂട്ടിക്കെട്ടി വെള്ളപൂശി നിസാരവൽക്കരിച്ച് ലീഗിൻ്റെ തിണ്ണ നിരങ്ങാൻ പോയതുകൊണ്ടാണ് താങ്കളുടെ പാർട്ടി ഇന്ന് കുഴിയിൽ കാലും നീട്ടിയിരിക്കുന്നത്.
സത്യം പറഞ്ഞവരെ കുരിശിലേറ്റാൻ വരുന്നവർ യൂദാസാണ് വി ഡി സതീശാ………
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…