വെള്ളക്കരം എന്ന വാക്കിന് പകരം ഇനി മുതല്‍ ജലഅതോറിറ്റി ‘വാട്ടര്‍ ചാര്‍ജ്’ എന്ന് ഉപയോഗിക്കും.വെള്ളക്കരം എന്ന വാക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം വാട്ടര്‍ചാര്‍ജ് അടക്കാന്‍ ഇനി മുതല്‍ വൈകിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ വാട്ടര്‍ ചാര്‍ജ് അടക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു . ഈ കാലാവധി പത്ത് ദിവസമാക്കി വെട്ടിച്ചുരുക്കി. കുടിശിക വരുത്തുന്ന ബില്ലിന് മാസം പിഴയായി അഞ്ച് രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഒരു മാസത്തേക്ക് ബ ില്‍തുകയുടെ ഒരു ശതമാനവും ഒരു മാസം കഴിഞ്ഞാല്‍ ഒന്നര ശതമാനവുമാക്കിയിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുക.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും
ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…
ഇൻഡോർ : കോൺഗ്രസിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് തങ്ങളുടെ പാർട്ടിയുടെ തെറ്റല്ല.…
വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ്…
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…