പാലക്കാട്: രണ്ടു വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനായിരുന്നു പലർക്കും വാടകയ്ക്ക് നൽകിയതെന്ന് സമ്മതിച്ച് അലിയാര്‍.
വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ രാവിലെ ഒന്‍പത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും പാറ സ്വദേശി അലിയാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നേരത്തെ കാറിന്റെ രജിസ്ട്രേഷനിലെ ഉടമയായിരുന്ന കൃപേഷില്‍ നിന്നാണ് അലിയാര്‍ ആണ് കാറിപ്പോള്‍ വാടകയ്ക്ക് കൊടുക്കുന്നതെന്ന് വ്യക്തമായത്. വാഹനം വാടകയ്‌ക്കെടുത്ത രമേഷിനെ തനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു എന്നും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പോലീസ് രാത്രി തന്നെ, തന്റെ വീട്ടിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage