ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വൈറസിനെതിരായ ആദ്യഘട്ട വാക്സിന് പരീക്ഷണം വിജയം. വാക്സിന് സുരക്ഷിതമാണെന്നും പരീക്ഷിച്ചവരില്‍ രോഗപ്രതിരോധശേഷി വര്‍ധിച്ചതായും അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും തോത് കൂടിയതായും ഗവേഷകര്‍ വ്യക്തമാക്കി. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളില്‍ വാക്സിന് പരീക്ഷണം നടത്താനാണ് തീരുമാനം.
സെപ്റ്റംബറോടെ വാക്സിന് പുറത്തിറക്കാനാണ് ആലോചിക്കുന്നത്. അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത് .
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തി. കുവൈറ്റ് അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്…
ബാർ കോഴ ആരോപണത്തിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന വിമർശനവുമായി മുൻ മന്ത്രിയും…
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ പിടിക്കാനാണ് ബിജെപിയുടെ നീക്കം
യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…
ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…