തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും റേഷന്‍ കടകള്‍ തുറക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.
അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്ന് നേരത്തേ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. മെഡിക്കല്‍ ഷോപ്പുകളും തുറക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെ അത്തരം കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ.
അത്യാവശ്യമല്ലെങ്കില്‍ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ വീണ്ടും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുന്നു. കയ്യില്‍ ആളുകള്‍ സത്യവാങ്മൂലം സൂക്ഷിക്കണം. അതില്ലെങ്കില്‍ കേസെടുത്ത് കര്‍ശന നടപടിയിലേക്ക് നീങ്ങും.
അവശ്യസര്‍വീസുകള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവര്‍ അതാത് ജില്ലാ ആസ്ഥാനങ്ങളിലെ എസ്പി ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ പോയി പാസ്സുകള്‍ വാങ്ങണം. അത് കയ്യില്‍ വച്ച് മാത്രമേ സഞ്ചരിക്കാവൂ. മാധ്യമപ്രവര്‍ത്തകര്‍ അവരവരുടെ ഐഡികള്‍ കര്‍ശനമായും കയ്യില്‍ സൂക്ഷിക്കണം.
കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ്…
കോൺഗ്രസ് ഹിമാചൽ മറന്നേക്കു ... അത് ഞങ്ങൾ എടുത്തു |BJP
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…
ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…