മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയോ സീരിയലോ പുസ്തകമോ പുറത്തിറക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബം. സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന്‍ വികാസ് സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും അഭിഭാഷകന്‍ വ്യകത്മാക്കി.
സുശാന്തിന്റെ പേരില്‍ ഭീമമായ തുകയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടെന്നും അദ്ദേഹത്തിന്റേത് ആത്മഹത്യയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കില്ലെന്നുമുള്ള മാധ്യമ വാര്‍ത്തകളും വികാസ് സിങ് പൂര്‍ണ്ണമായും നിഷേധിച്ചു.
പണത്തിന് വേണ്ടിയാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതെന്ന മാധ്യമങ്ങളുടെ പ്രചാരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…