മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ച 22 ബംഗ്ലാദേശ് പൗരൻമാർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പാർഘർ ജില്ലയിലെ രജോഡി ഗ്രാമത്തിൽനിന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് 12 സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്.
തീവ്രവാദ വിരുദ്ധ സെൽ, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് എന്നിവരുടെ സംയുക്ത നടപടിയിലായിരുന്നു അറസ്റ്റ്. ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1927, വിദേശ പൗരൻമാർക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം പിടിയിലായവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ബംഗ്ലാദേശ് അതിർത്തിഗ്രാമമായ ജെസോർ, ശന്താകിറ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെന്നും പോലീസ് അറിയിച്ചു.
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…
ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…
ദില്ലി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി,…