വർക്കല : രണ്ട് മണിക്കൂറോളം തലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ പാരാഗ്ലൈഡിങ് അപകടത്തിൽ വിശദീകരണവുമായി അപകടത്തിൽപ്പെട്ട ഇൻസ്ട്രക്ടർ സന്ദീപ്. കാറ്റിന്റെ ദിശമാറിയതാണ് അപകടകാരണമെന്നും ഗ്ലൈഡിങ്ങിന് ലൈസന്‍സുണ്ടെന്നും സന്ദീപ് പറഞ്ഞു. വര്‍ക്കലയില്‍ പാപനാശത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ ഇയാളെയും വിനോദസഞ്ചാരിയായ യുവതിയെയും രണ്ട് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് സന്ദീപിനൊപ്പം പാരാഗ്ലൈഡിങ്ങിന് ഇറങ്ങിയത്. ഭാഗ്യവശാൽ ഇരുവർക്കും കാര്യമായ പരിക്കില്ല. ഉയരം ക്രമീകരിക്കാൻ സൗകര്യമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഉയരം കുറച്ച ശേഷം 25 അടി മുകളിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽനിന്ന് തെന്നി അഗ്നിരക്ഷാസേന വിരിച്ചിരുന്ന വലയിലേക്കു വീഴുകയായിരുന്നു.
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda