ന്യൂഡൽഹി: റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആയിരുന്നു കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതിനാൽ, ഈ രേഖകൾ കോടതി പരിഗണിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർക്കാരിന്‍റെ വാദം തളളിയാണ് സുപ്രീംകോടതിയുടെ നിലപാട്.
രാജ്യസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം എന്നിവ ചൂണ്ടിക്കാട്ടി സവിശേഷ അധികാരം ഉണ്ടെന്ന് കേന്ദ്രം വാദിച്ച രേഖകളാകും പരിഗണിക്കുക. രേഖകൾക്ക് വിശേഷാധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിശേഷാധികാരമുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…