ദില്ലി : അഴിമതി കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ദില്ലി റൂസ് അവന്യൂ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എംഎൽഎയുടെ അഭിഭാഷക സംഘം സമർപ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ദില്ലി വഖഫ് ബോർഡിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്തംബർ 16 ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഖാനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായതിന് ഒരു ദിവസത്തിന് ശേഷം അമാനത്തുള്ള ഖാനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വെള്ളിയാഴ്ച്ച നടന്ന റെയ്ഡിൽ എംഎൽഎയുടെ വീട്ടിൽ നിന്ന് ലൈസൻസില്ലാത്ത പിസ്റ്റലും 12 ലക്ഷം രൂപയും കണ്ടെടുത്തതിനെ തുടർന്ന് അതേ ദിവസം തന്നെ ദില്ലി പോലീസ് എംഎൽഎയുടെ സഹായി ഹമീദ് അലിയെ അറസ്റ്റ് ചെയ്തു.
അമാനത്തുള്ള ഖാൻ തന്റെ വീട്ടിൽ ആയുധങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും എല്ലാ ഇടപാടുകളും രാഷ്ട്രീയക്കാരന്റെ നിർദ്ദേശപ്രകാരമാണ് നടന്നതെന്നും ഹമീദ് അലി എസിബിയോട് പറഞ്ഞു.
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…