തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി കേരള കാർഷിക സർവ്വകലാശാലയിൽ വ്യാപക പിൻവാതിൽ നിയമനമെന്ന് പരാതി. ഡ്രൈവർ തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2020 ലാണ് പ്രസ്തുത നിയമനങ്ങൾ പി എസ് സി യ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റിൽപ്പറത്തി 34 താൽക്കാലിക ഡ്രൈവർമാരെ സർവ്വകലാശാല സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. 46 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
7 ഒഴിവുകൾ മാത്രമാണ് ഇതുവരെ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്‌തത്. ഇനി നാല് ഒഴിവുകൾ കൂടിമാത്രമേ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാൻ സർവ്വകലാശാല ഉദ്ദേശിക്കുന്നുള്ളൂ. ഡ്രൈവർ തസ്‌തിക ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് എന്നായി പുനർനാമകരണം ചെയ്യാത്തതുകാരണമാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്നാണ് സർവ്വകലാശാല വാദമെങ്കിലും 2023 മെയിൽ തസ്തിക പുനർനാമകരണം നടത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ ഉത്തരവുകൾ മുക്കിയാണ് താൽക്കാലിക ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്നത്.
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…