സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സ്വയം വിരമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ പടിയിറങ്ങുന്നത് എൺപതിനായിരം ബിഎസ്എൻഎൽ ജീവനക്കാർ. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഒരുമിച്ച് ഇത്രയേറെ പേർ വിരമിക്കുന്നത് ആദ്യമായിട്ടാണ്.ഇതിൽ നിന്ന് കേരളത്തിലെ ആയിരം പേര് ഇന്ന് വിരമിച്ചു.എറണാകുളം ഇടുക്കി ജില്ലകൾ, ലക്ഷദ്വീപ് എന്നിവ മാത്രം ഉൾപ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയിൽ നിന്നും മാത്രം ആയിരത്തിലധികം ജീവനക്കാരാണ് വിരമിച്ചത്.
വിരമിക്കുന്ന ജീവനക്കാർക്ക് പകരം, കരാർ വ്യവസ്ഥയിൽ ആയിരിക്കും ഒഴിവ് നികത്താനുള്ള താൽക്കാലിക നിയമനം നടത്തുക എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരേക്കാൾ ശമ്പളം കുറവായിരിക്കും.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…
കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…
മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം
പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…